Tuesday, June 1, 2010

കാവടിയാട്ടക്കാരന്‍







തോള്‍ സഞ്ചിയില്‍ ഉള്ളതെല്ലാം വാരിപ്പെറുക്കി
ദ്രുത ഗതിയില്‍ കാവടിയാട്ടക്കാരുടെ സംഘതിലെവിടെയോ
ഇല്ലാതാകുവാന്‍ തയ്യാര്‍ ആവുകയാണ് ......

പത്രപ്രവര്‍ത്തകന്റെ അവസാന ചോദ്യം ചെയ്യല്‍ ..

" സര്‍ എന്തുകൊണ്ടാണ് ഏകാന്ത പധികനയിരിക്കുന്നത്?
മുന്‍പേ പോകുന്ന ഹരിദ്വാര്‍ യാത്രകാര്‍ പോലും
കൂട്ടുകൂടി പാട്ടുകള്‍ പാടി ക്ഷീണവും വിശപ്പും
വിയര്‍പ്പും മറന്നിരിക്കുന്നു !"

സ്നേഹിക്കുന്നതുകൊണ്ടിതൊക്കെ , മറുപടിയും ഒരു ചിരിയും
"എനിക്ക് മനസിലാവുന്നില്ല സര്‍ അത് .......

"സ്നേഹിക്കുന്നവനെ മനസിലാവൂ " വീണ്ടും ചിരിപടക്കം !

അപ്പോള്‍ ഞാന്‍ സ്നേഹിച്ചത് സ്നേഹമാല്ലായിരുന്നോ ...?!
"സ്നേഹിച്ചവന് സ്വന്തമായി സ്നേഹിചില്ലെന്ന തോന്നലുകള്‍
എങ്കിലും.... !"

എന്റെ പ്രിയ സഖി കുറിച്ച് വച്ച കത്തില്‍ നിന്ന് ,

'നമ്മള്‍ നിഴലിനെ പ്രണയിക്കുന്നവര്‍ , നമ്മിലെത്തി നില്‍കാതത
നിഴലുകള്‍ നമ്മുടെതെന്ന് ശടിക്കുന്നവര്‍.....'








2 comments:

  1. നല്ല ആശയങ്ങൾ.. ആശംസകൾ

    ReplyDelete
  2. thanks a lot for the comments, hope to see more of ur poems

    ReplyDelete